ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.
ഈ അധ്യായത്തിൽ വിവർത്തനങ്ങളുടെ വചനവിഭജനം വ്യത്യസ്തമായതിനാൽ ഭാഷ മാറ്റുമ്പോൾ ബന്ധപ്പെട്ട അധ്യായം തുറക്കും.